മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശപ്രകാരം നല്‍കാന്‍ കമ്മീഷണറുടെ ഉത്തരവ്

മന്ത്രിസഭാ തീരുമാനം വിവരാവകാശപ്രകാരം നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞ മൂന്നുമാസത്തെ തീരുമാനങ്ങള്‍ 10 ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണം. കാബിനറ്റ് തീരുമാനങ്ങള്‍

കണ്ണൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു

കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് കത്തിച്ചു. പിണറായിക്കടുത്ത് വടക്കുംപാടം സിപിഎം ബ്രാഞ്ച് ഓഫീസാണ് കത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഓഫീസും

ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തലശേരിയില്‍ ദളിത് യുവതികളെ അറസ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ പ്രതികരിക്കേണ്്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ബിഹാറിൽ ജയിക്കാൻ യോഗ്യത ഇല്ലാത്തവർക്ക് റാങ്ക്;ബോര്‍ഡ് മുന്‍ ചെയര്‍മാനും ഭാര്യയും അറസ്റ്റില്‍.

  ബിഹാര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷാ ബോര്‍ഡ് തട്ടിപ്പ് കേസില്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിംഗും ഭാര്യയും ജെഡിയു നേതാവുമായ

5 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

  5 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ പിടിയിലായി. അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്താണ് പിഞ്ചുകുഞ്ഞിനെ ഇയാള്‍

സിപിഎമ്മുകാരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട് ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു;അഞ്ജനയെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തലശേരി സ്വദേശി അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിമാക്കൂലിലെ

കണ്ണൂരിൽ സിപിഎമ്മുകാരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട ദളിത് യുവതികളെ പോലീസ് ജയിലിലിടച്ചു

കണ്ണൂര്‍:സിപിഎമ്മിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട ദളിത് യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ചു. മൊഴിയെടുക്കാനായി സ്റ്റേഷനില്‍ വിളിച്ച്

ജിഷ കേസ് പ്രതിയെന്ന പേരിൽ സോഷ്യല്‍ മീഡയ വഴി വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിയ്ക്കുന്നു;കോട്ടയം സ്വദേശിയായ യുവാവിന്റെ ചിത്രമാണു കൊലയാളിയുടേതെന്ന പേരിൽ പ്രചരിച്ചത്

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമി ഉള്‍ ഇസ്ലാമെന്ന പേരിൽ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിയ്ക്കുന്നു.ഫേസ്ബുക്ക് വഴിയും

ജിഷയുടെ കൊലയാളിയിലേക്ക് എത്തുന്നതിനായി പോലീസ് പരിശോധിച്ചത് ഇരുപതുലക്ഷത്തിലധികം ഫോണ്‍ കോളുകള്‍.

ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലയാളിയിലേക്ക് എത്തുന്നതിനായി പോലീസ് പരിശോധിച്ചത് ഇരുപതുലക്ഷത്തിലധികം ഫോണ്‍ കോളുകള്‍. പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലേയും ഫോണ്‍

ജിഷാവധം:പോലീസിനെ സഹായിച്ചത് വീടിന് സമീപത്തെ കനാലില്‍ നിന്ന് ലഭിച്ച ചെരിപ്പ്

ഒന്നര മാസത്തോളം നീണ്ട ജിഷാവധക്കേസ്‌ അന്വേഷണത്തില്‍ പ്രതിയിലേക്ക്‌ പോലീസ്‌ നടത്തിയ നീക്കങ്ങള്‍ അതീവ രഹസ്യമായി.കൊലപാതകത്തിന്റെ രീതി വെച്ച്‌ അന്യസംസ്‌ഥാന തൊഴിലാളികളെ