കൊറോണ ബാധയെത്തുടര്‍ന്ന് അത്യന്തം ഭീകരമായ അവസ്ഥയാണ് ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്താനില്‍ നിലനില്‍ക്കുന്നത്. രാജ്യത്ത് ഇതിനോടകം 733 പേര്‍ക്ക് രോഗം
ഡല്‍ഹി: രാജ്യത്താകെ കൊവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ വിദേശത്തു നിന്നു വരുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയാണ് സര്‍ക്കാര്‍.രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 300ലധികം
ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളില്‍, ചെമ്പ് പ്രതലങ്ങളില്‍ നാല് മണിക്കൂറും, കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും,
ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ്
കൊറോണക്കാലത്ത് ദമ്പതിമാര്‍ ജോലിസ്ഥലത്ത് നിന്നകന്ന് വീട്ടില്‍ കഴിയുന്നത് ബേബി ബൂം പ്രതിഭാസത്തിന് സാധ്യത കൂട്ടുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.
ഷാർജയിൽ ഹോം ക്വാറന്റീൻ നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം. ഇരുവരുടെയും കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
പാകിസ്താനും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ മുപ്പതില്‍ ഇടം നേടിയപ്പോഴാണ് ഇന്ത്യയുടെ സ്ഥാനം 144 ൽ വന്ന് നിൽക്കുന്നത്.
കേരളത്തിലെ ആരോഗ്യമേഖലയിലെ സമഗ്ര പ്രവർത്ത്നങ്ങൾക്ക് പ്രശംസകൾ അറിയിക്കുന്നവർ നിരവധിയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ആരോഗ്യ മേഖലാ പ്രവർത്തനങ്ങളെ
ശമ്പളത്തിന്റെ കാര്യത്തിൽ സർക്കാരോ കരാറുകാരോ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാകുന്നില്ല.
പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമാണ്.