പൗരത്വ നിയമ ഭേദഗതി; എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്നാട് നിയമ സഭ
സഭയില്‍ മന്ത്രിസഭയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി
സഭയില്‍ മന്ത്രിസഭയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി
ഇന്ത്യയുടെ വിഭജന സമയം എല്ലാ രാജ്യങ്ങളും അവരുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റ് നേടി വിജയിച്ച ശേഷം പശ്ചിമ ബംഗാൾ പ്രത്യേക രാജ്യം ആണെന്നാണ്
2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി ഉടനടി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനമിറക്കി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന്
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഡിസംബര്‍ 12 നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം പാസാക്കിയത്.
കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും.
വളരെ ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി.
തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം ബാക്കിനില്‍ക്കെയാണ് ബംഗ്ളാദേശ് നുഴഞ്ഞുകയറ്റവും പൗരത്വവിഷയവും ബി.ജെ.പി സജീവമാക്കുന്ന
പൗരത്വനിയമ ഭേദഗതി(Citizenship Amendment Act-CAA)യ്ക്കെതിരായി പ്രസംഗിച്ചതിന് ഡോക്ടർ കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമം(National Security Act) ചുമത്തി അറസ്റ്റ്
നിയമം നടപ്പാകുന്നതോടെ കൂടി രാജ്യത്തിൻറെ മൊത്തം വ്യവസ്ഥിതി തന്നെ മാറും.