കശ്മീരിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പുരോഗമന സാഹിത്യകാരും ഡിവൈഎഫ്‌ഐക്കാരും കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി കരയുന്നത് കണ്ടിട്ടില്ല പ്രസ്താവനയിറക്കിയതും കണ്ടില്ല. ബ്രസീലില്‍
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ലേലം നടക്കുക. 200 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ് അടിസ്ഥാനലേലത്തുക.
ബിസിനസ് ലൈൻ മാഗസിനിൽ നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ മന്‍മോഹന്‍ തുറന്ന് എതിര്‍ക്കുന്നത്.
നമ്മുടെ കഴിഞ്ഞ 60 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് കുറഞ്ഞ സമയത്തില്‍ ഇത്രയധികം ബില്ലുകള്‍ പാസാക്കുന്നത്.
ഇന്ന് പുലർച്ചെയായിരുന്നു ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്.
റഷ്യൻ വികസനത്തിനായി ഇന്ത്യ 71,87,35,00,000.00 രൂപ വായ്പ നല്‍കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം
ദേശീയ പൗരത്വ പട്ടികയെയും തരൂര്‍ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയെ മാത്രം അറിയുന്നവരാണ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
മുദ്രാ പദ്ധതിയിൽ അപേക്ഷ നൽകിവായ്പയെടുത്ത 94,375 പേരെയാണ് സര്‍വേയ്ക്കായി കണ്ടത്.
സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ അടുത്തിയിടെ മോദിയുടെ സ്വദേശമായ വാദ്നഗര്‍ സന്ദര്‍ശിച്ചിരുന്നു.
വ്യക്തിയെയല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങള്‍