മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണ്; മാധ്യമ സ്വാതന്ത്രം ഭീഷണി നേരിടുന്നതായി വിഡി സതീശൻ
ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണ്.
കേരളാ ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചതായും എന്നിട്ടും പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ
ജന നേതാക്കളെ ക്രൂരമായി തെരുവിലൂടെ വലിച്ചിഴച്ചാൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുമാകില്ല. നിശബ്ദമാക്കാമെന്നാണ് കരുതുന്നതെങ്കിൽ തെറ്റി
പാന്റ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും. ഇക്കാര്യത്തില്‍ പ്രസക്തമായ ചോദ്യമാണ് മുനീര്‍ ഉയര്‍ത്തിയതെന്നും വിഡി സതീശന് പറഞ്ഞു.
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ നേതൃത്വത്തിലാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.
പ്രതിഷേധത്തിനുള്ള നിർദ്ദേശവുമായി വാട്സപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്യും.
ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
ആർ വി ബാബു ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ എന്ത് കൊണ്ട് സതീശൻ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇതുപോലെയുള്ള പിന്തിരിപ്പന് ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സിപിഎമ്മിന്റെ നേതാക്കളെന്ന് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു