വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിൽ രണ്ട് ആൺകുട്ടികൾ തമ്മിൽ വഴക്കുണ്ടായതായും തുടർന്ന് അവരുടെ സുഹൃത്തുക്കളും ചേർന്നുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ
ജനതാ പാർട്ടി ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഇവരെല്ലാവരും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അതെനിക്കറിയില്ല.
തന്റെ ട്വീറ്റിൽ "ഇന്ത്യ തോറ്റതിൽ എനിക്ക് പ്രശ്‌നമില്ല: ജയവും തോൽവിയും സ്‌പോർട്‌സിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യ ഇന്ന് മികച്ച പ്രകടനത്തിൽ
ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും.
ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല. 47 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ഹെയ്ല്‍സ്
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.
കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി
വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായാണു വിനീത് ശ്രീനിവാസൻ വേഷമിടുന്നത്
പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, മുൻ മോർബി എം.എൽ.എ കാന്തിലാൽ അമൃത്യ
2009ല്‍ അഖിലേഷ് യാദവ് ഫിറോസാബാദ് സീറ്റ് വിട്ടുമാറിയപ്പോള്‍ 44കാരിയായ ഡിംപിള്‍ യാദവിനെ മത്സര രംഗത്തേക്ക് ഇറക്കിയിരുന്നു.