വടക്കഞ്ചേരി അപകടം; മുങ്ങിയ ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ

കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് ഇടിയ്ക്കുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ലീഗിലേക്ക് ക്ഷണം; കെഎം ഷാജിക്കെതിരെ കുഞ്ഞാലിക്കുട്ടി

നാദാപുരത്ത് സംഘടിപ്പിച്ച എം എസ് ഫിന്റെ പൊതുസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

വടക്കഞ്ചേരി അപകടം; മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുററ്റം ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

അമിത വേഗതയിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാൻ പാടില്ല; തീരുമാനവുമായി സൗദി ശൂറാ കൗണ്‍സില്‍ ഭേദഗതി

ഇതോടൊപ്പം രാജ്യത്തെ സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു.

വടക്കഞ്ചേരി ബസ്അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപയും സഹായധനം

വടക്കഞ്ചേരിക്ക് സമീപം ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകില്‍ ഇടിച്ച്‌ വന്‍ ദുരന്തം

പാലക്കാട് | വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകില്‍ ഇടിച്ച്‌ വന്‍ ദുരന്തം. ഒന്‍പതുപേര്‍ മരിച്ചു. അന്‍പതോളം

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി

ഓരോ അഞ്ച് വർഷവും കഴിയുമ്പോള്‍ ഭരണം മാറി വരുന്ന സംസ്ഥാനത്തിന്റെ ശൈലി ഇക്കുറിയും ആവര്‍ത്തിക്കുമെന്നും കോൺഗ്രസ് കരുതുന്നു

റഷ്യൻ എഫക്ട്; ഊർജം ലാഭിക്കാൻ ഫ്രാൻസ് പൊതു ഓഫീസുകളിലേക്കുള്ള ചൂടുവെള്ള വിതരണം നിർത്തുന്നു

പൊതു നീന്തൽക്കുളങ്ങളിലെ ജലത്തിന്റെ താപനില 1 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ മുനിസിപ്പാലിറ്റികൾക്ക് ഉത്തരവിടുകയും ചെയ്യുമെന്ന് ഫ്രാൻസിന്റെ ഊർജ മന്ത്രാലയം

മോദിയുടെ പുതിയ ഇന്ത്യയിൽ ചാട്ടയടിയും ആൾക്കൂട്ട അക്രമവും യാഥാർത്ഥ്യമാണ്; ഖേഡ അക്രമത്തിൽ കേന്ദ്രത്തിനെതിരെ അസദുദ്ദീൻ ഒവൈസി

ഇതാണ് മോദിയുടെ വിശ്വഗുരു/ന്യൂ ഇന്ത്യ/5G/5 ട്രില്യൺ ടൺ സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യം," ഒവൈസി ട്വീറ്റിൽ എഴുതി

Page 765 of 817 1 757 758 759 760 761 762 763 764 765 766 767 768 769 770 771 772 773 817