വിദ്യാർഥിനിക്ക് മൊബൈലിൽ അശ്ലീല സന്ദേശം അയച്ച അധ്യാപകനും, ഇ പി ജയരാജൻ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന
പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പ്രതികൾക്കെതിരെ പട്ടികജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു.
പെൺകുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് ഷാഫിയുടെ കുറ്റസമ്മതമൊഴി.
പോലീസുകാർ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമവാസികൾ അവരെ വളയുകയും സംഘർഷം ഉണ്ടാകുകയും ഇരുവിഭാഗവും വെടിയുതിർക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ കേസിൽ മന്ത്രവാദിനിയെ പോലീസ് അറസ്റ്റ് ചെയ്തു
ഭഗവൽ സിംഗിന്റെ തിരുമ്മൽ കേന്ദ്രത്തിനെതിരെ എട്ടു മാസം മുന്നേ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ലോക്കൽ പോലീസ് പൂഴ്ത്തിയാതായി ആരോപണം
സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്.
ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. പിന്നാലെ മറ്റു പ്രതികളായ ഭഗവല്‍ സിംങ്, ലൈല എന്നിവരെയും സംഭവസ്ഥലത്തെത്തിച്ചു
നിലവിൽ കണ്ടെത്തിയ ഈ മൃതദേഹാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്കയച്ച് ഫലം വന്നശേഷം മാത്രമേ ഇവ ആരുടെതാണെന്ന് വ്യക്തമാകൂ.
വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം.