കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ നഷ്ടമായി ജര്‍മനി. രണ്ടിനെതിരെ നാല് ഗോള്‍ നേടിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ
നിങ്ങള്‍ കുറച്ചുകൂടി വിശാലമായി ചിന്തിക്കണം. ആരാണ് മാച്ച് വിന്നറെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങൾ സ്വയം വിശകലനം ചെയ്യുക
മുൻ ആഴ്സണൽ മാനേജറും ഫിഫയുടെ നിലവിലെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവിയുമായ ആഴ്സെൻ വെംഗർ ഇന്ത്യയിലേക്ക്
പരുക്കിന് പുറമെ പനിയും ബാധിച്ചിരുന്നു.അതിനാൽ കഴിഞ്ഞ ദിവസത്തെ സ്വിറ്റ്സര്‍ലന്‍ഡുമായുള്ള മത്സരം കാണാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല.
സാധാരണഗതിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ടീമുകളിൽ നിന്നും പരിശീലകനൊപ്പം ഒരു കളിക്കാരനും എത്തണമെന്നതാണ് ഫിഫയുടെ ചട്ടം.
ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഇതുവരെ 3 മത്സരങ്ങൾ കളിച്ചപ്പോൾ 2 എണ്ണത്തില്‍ വിജയിക്കുകയും 1 മത്സരം സമനിലയിലാവുകയും ചെയ്തു.
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ്
തങ്ങളുടെ താമസക്കാർക്ക് ലോക്ക്ഡൗണുകളും നീണ്ട ക്വാറന്റൈനുകളും ഏർപ്പെടുത്തുന്ന നിലവിലെ ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥയാണ് ചൈന.
10 മിനിറ്റിനുള്ളിൽ തന്നെ രണ്ടാമത്തെ ഗോൾ നേടിയാണ് ആഫ്രിക്കൻ വീര്യം ചോരില്ലെന്നുള്ള കാര്യം ഏഷ്യൻ ശക്തികളെ ഘാന വീണ്ടും ഓർമ്മിപ്പിച്ചത്.
പകരക്കാരനായ വിൻസെന്റ് അബൂബക്കറും എറിക് മാക്സിം ചൗപോ-മോട്ടിംഗും രണ്ട് അതിവേഗ സ്ട്രൈക്കുകൾ ഉപയോഗിച്ച് സമനില പിടിച്ചു .