
അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക്
ഇടുക്കി: അരിക്കൊമ്പൻ ലോവർ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി തമിഴ്നാട് വനം വകുപ്പ്. ഇപ്പോൾ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ
ഇടുക്കി: അരിക്കൊമ്പൻ ലോവർ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി തമിഴ്നാട് വനം വകുപ്പ്. ഇപ്പോൾ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ
തിരുവനന്തപുരം: അരിക്കൊമ്ബന്റെ പേരില്‍ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത്
അരിക്കൊമ്ബന്‍ തമിഴ്‌നാട്ടില്‍ റേഷന്‍കട ആക്രമിച്ചു. തമിഴ്‌നാട്ടിലെ മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍ കടയാണ് ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍
തൊടുപുഴ: അരിക്കൊമ്ബന്‍ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
അരിക്കൊമ്ബന്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തന്നെ തുടരുകയാണ്. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്ബന്‍ തിരികെ മേദകാനം
അരിക്കൊമ്ബന്‍ എവിടെയെന്ന മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്ബന്‍ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്ബന്റെ റേഡിയോ കോളറില്‍
പെരിയാര്‍ കടുവ സങ്കേതത്തിലെ വനമഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്ബന്‍. ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നല്‍ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇറക്കി വിട്ട
ഇടുക്കി; അരിക്കൊമ്ബന്‍ ദൗത്യം പൂര്‍ണ വിജയമെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയ. പുലര്‍ച്ചെ 5.15 ഓടെയാണ് ആനയെ
അരിക്കൊമ്ബന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോ അരുണ്‍ സക്കറിയ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. തുറന്നു വിടുന്നതിനു മുമ്ബ് ചികിത്സ നല്‍കി.
അരിക്കൊമ്ബന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി