ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം
ആർട്ടിക്കിൾ 370 ഇന്ത്യാ ഗവൺമെൻ്റിന് മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് വാദിച്ചുകൊണ്ട്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ
ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര
കോൺഗ്രസിന് വീണ്ടും അധികാരത്തിലെത്താൻ കഴിയില്ലെങ്കിലും, യാദൃശ്ചികമായി അത് സംഭവിക്കുകയാണെങ്കിൽ, ആർട്ടിക്കിൾ 370 മാറ്റാൻ ധൈര്യപ്പെടരുതെ
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചിത്രം മാറി. ഇപ്പോള്‍ അവിടെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികത്തിൽ ഒരു പരിപാടി നടത്താൻ മുഫ്‌തിയുടെ പാർട്ടിക്ക് ശ്രീനഗർ ഭരണകൂടം
ഞങ്ങൾ ജമ്മു കാശ്മീരിലേക്ക് ചീഫ് ജസ്റ്റിസിനെ സ്വാഗതം ചെയ്യുന്നു, മുസ്ലീം ഭൂരിപക്ഷ പ്രദേശം ഒരു നിർബന്ധവുമില്ലാതെ ഇന്ത്യയുമായി കൈകോർത്തപ്പോൾ
പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു