
ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാന്‍ ഞാൻ തയ്യാറല്ല; വിശദീകരണവുമായി തരൂർ
'സിയാവര്‍ രാമചന്ദ്ര കീ ജയ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
'സിയാവര്‍ രാമചന്ദ്ര കീ ജയ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
നിലവിൽ 70 ഏക്കർ സമുച്ചയത്തിനുള്ളിൽ 2.67 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിന്റെ ആദ്യ ഘട്ടം മാത്രമേ തയ്യാറായിട്ടുള്ളൂ.
ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു യാത്ര. നാളെ മുതല്‍ ബിജെപി ദേശീയ
അതേസമയം , പ്രശസ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ഇന്‍സ്റ്റഗ്രാമില്‍ ഇതേ പോസ്റ്റ് പങ്കിട്ടു. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ പോസ്റ്റിനെ
അതേസമയം അയോധ്യയിലെ പ്രാണ പ്രതിഷ്ടയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു.
പ്രധാനമന്ത്രി പ്രതിപക്ഷ സേനയ്‌ക്കെതിരെ മൂടുപടമായ ആക്രമണം അഴിച്ചുവിട്ടു, “ക്ഷേത്ര നിർമ്മാണം തീ ആളിക്കത്തിക്കുമെന്ന് ചിലർ പറയാറുണ്ടാ
നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇതോടൊപ്പം പ്രാണ
അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അവധിക്ക്
മുതിർന്ന നേതാക്കളായ എല്‍ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്സെ രാമനെയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു