
ഗവർണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണം: ഇഎസ് ബിജിമോൾ
അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്.
അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്.
ഇപ്പോൾ നടക്കുന്ന സമ്മേളനത്തിൽ സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് 16 പേർ തെരഞ്ഞടുക്കപ്പെട്ടു.
സിപിഐ യുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്
ഇതുപോലെയുള്ള നിര്‍മ്മാണത്തിനു വേണ്ടി ധാരാളമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു.
രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല.
ഇടതുമുന്നണിയുടെ വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ല
നേതൃത്വത്തിനെതിരെ വിമതശബ്ദം ഉയർത്തിയ ഇ എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി
സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്തിക്കൊണ്ട് സി ദിവാകരൻ പറഞ്ഞതുപോലെ അസാധാരണമായ സമ്മേളനമായി ഇത് മാറുമോയെന്ന് ഇന്ന് അറിയാം
കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഈ ശ്രമങ്ങളെ പാർട്ടി അതിജീവിക്കും.