ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ നിരവധി പേരുകൾ മോദിക്ക് വെല്ലുവിളിയായി ഉയരുന്നുണ്ട്.
പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും സര്‍ക്കാര്‍ പ്രസംഗത്തില്‍
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെച്ചുകൊണ്ട് തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയല്ല പ്രതിപക്ഷമെന്നും ഇപിഎസ് പറഞ്ഞു.
സനാതന ധർമത്തിന്‍റെ അടിസ്ഥാനം മനുസ്മൃതിയാണെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാനാകൂ എന്നുമായിരുന്നു രാജയുടെ പ്രതികരണം.
ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.