
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ, സംസ്ഥാനത്തിനല്ല: ഗുലാം നബി ആസാദ്
ആർട്ടിക്കിൾ 370 ഇന്ത്യാ ഗവൺമെൻ്റിന് മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് വാദിച്ചുകൊണ്ട്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ
ആർട്ടിക്കിൾ 370 ഇന്ത്യാ ഗവൺമെൻ്റിന് മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് വാദിച്ചുകൊണ്ട്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ
രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുമ്പോഴെല്ലാം അനാവശ്യ ബിസിനസുകാരെ കാണാറുണ്ടെന്ന് ഗുലാം നബി ആസാദ് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്
സോണിയാ ഗാന്ധിയാണെങ്കിൽ ഞാൻ ഇന്ന് ഈ സ്ഥാനത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് ആസാദ് പറഞ്ഞു. എന്നെ കോൺഗ്രസിൽ തിരിച്ചെടുത്താലും
കോൺഗ്രസിന് ഇതൊരു വലിയ ദിനമാണെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
ഞാൻ ഒരു കോൺഗ്രസ് നേതാവിനോടും സംസാരിച്ചിട്ടില്ല, ആരും എന്നെ വിളിച്ചിട്ടില്ല. അതിനാൽ എന്തിനാണ് ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്
പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ ഭരദ്വാജും വിനോദ് ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.
പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു
രാജീവ് ഗാന്ധി തനിക്ക് ഒരു സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല
എന്നാൽ ഇത്തരത്തിലുള്ള കൂട്ട രാജികളുമായി ബന്ധപ്പെട്ട് കാര്യമായ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.