പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്‍റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന്
ദുരിതാശ്വാസ നിധിയിൽ നിന്നും സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്‌തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്.
കസ്റ്റഡി മരണത്തിൽ നിന്ന് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ബ്രഹ്മപുരത്ത് തീ ഇടുകയാണെന്നും അദ്ദേഹം ആരോപിച്ചു
തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല.
ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.
തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തേയും സേനാംഗങ്ങളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി
ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല
ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
സ്വപ്നയ്ക്ക് ആളുടെ പേര് മാറിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ കാണാതെ പഠിച്ചത് അതേപോലെ പറഞ്ഞപ്പോൾ പേര് തെറ്റിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ
ഇപ്പോൾ അന്വേഷണം നടക്കുന്ന സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ