സഞ്ജുവിന്റെ വിളയാട്ടം; ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ട്വന്റി20 പരമ്പര ഇന്ത്യക്ക്
സഞ്ജു സാംസണും തിലക് വർമയും കെട്ടിപ്പടുത്ത കൂറ്റന്‍ സ്കോറിന് തൊട്ടടുത്ത് എത്താന്‍ പോലും കഴിയാതെ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി.
സഞ്ജു സാംസണും തിലക് വർമയും കെട്ടിപ്പടുത്ത കൂറ്റന്‍ സ്കോറിന് തൊട്ടടുത്ത് എത്താന്‍ പോലും കഴിയാതെ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി.
ഈ സീസണിലെ ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനം സഞ്ജു സാംസണെ ഇനിയുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥിരമായി എത്തിയ്ക്കും
ബെറില്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ടീം രണ്ടുദിവസമായി അവിടെ തങ്ങുകയാണ്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് എന്നിവർ ടീമിലുണ്ട്. ലോകകപ്പിൽ
55 മത്സരങ്ങളില്‍ ടീമിനെ മുന്നിൽ നിന്നും നയിച്ച വോണ്‍ 30 വിജയങ്ങളാണ് നേടികൊടുത്തത്. 34 മത്സരങ്ങളില്‍ നായകനായ രാഹുല്‍
ധാരാളം താരങ്ങള്‍ക്ക് ചുമയും മറ്റു രോഗലക്ഷണങ്ങളുമുണ്ട്. എന്നാൽ ഞങ്ങള്‍ ഇപ്പോള്‍ ഒരു വിജയതാളത്തില്‍ എത്തിയിരിക്കുകയാണ്. ആര്‍സിബിക്കെതിരായ
ലീഗിൽ ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മുന്‍ നിരയിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. പക്ഷെ റിഷഭ് മധ്യനിര ബാറ്ററാണ്.
ഈ മത്സരത്തില്‍ 19 പന്തില്‍ 15 റണ്‍സെടുത്തതോടെ സീസണിലെ റണ്‍ സമ്പാദ്യം 486ലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. ഇതോടെ 2021 സീസണില്‍
പക്ഷെ ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്ന വാദവമുണ്ട്. ഇല്ലെന്ന് മറുവാദവും. എന്നാല്‍ അതൊന്ന് മറ്റൊരു ആംഗി
അനുവദനീയമായ സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു. അതേപോലെ