സെനഗല്‍ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് 30ലേറെ അഴുകിയ മൃതദേഹങ്ങള്‍
സമുദ്രത്തിൽ നിന്നും സെനഗല്‍ തീരത്തേക്ക് തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് അഴുകി തിരിച്ചറിയാനാകാത്ത നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങള്‍. ഇവ ജീര്‍ണിച്ച്
സമുദ്രത്തിൽ നിന്നും സെനഗല്‍ തീരത്തേക്ക് തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് അഴുകി തിരിച്ചറിയാനാകാത്ത നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങള്‍. ഇവ ജീര്‍ണിച്ച്
മാർക്വിഞ്ഞോസിന്റെ സെൽഫ് ഗോളിലൂടെ 52–ാം മിനിറ്റിൽ സെനഗൽ ലീഡ് എടുത്തു. മാനെയിൽ നിന്നായിരുന്നു സെനഗലിന്റെ മൂന്നാമത്തെ ഗോൾ വന്നത്.
മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിനിടെയാണ് ടീം സെനഗലിന്റെ വിജയത്തിനായി യുവാക്കൾ വഴിപാട് നടത്തിയത്.
കളിയുടെ 78-ാം മിനിറ്റിലായിരുന്നു ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത് . ഫിഫയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്.