തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന്
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന്
അതേസമയം , മമത ബാനർജി സഖ്യം ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി . ഡൽഹിയിൽ
ബിജെപി നമ്മുടെ രാജ്യത്തെ മുഴുവന്‍ തടങ്കല്‍പ്പാളയമാക്കി. ഇത്രയധികം അപകടകരമായ ഒരു തിരഞ്ഞെടുപ്പ് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.
പാർട്ടിയുടെ പരമ്പരാഗത മൂന്ന് സീറ്റുകളൊന്നും – പുരുലിയ, കൂച്ച് ബെഹാർ, ബരാസത്ത് കോൺഗ്രസിനോ ഐഎസ്എഫിനോ നൽകരുതെന്നാണ് എഐഎഫ്ബി ആവശ്യം
സംസ്ഥാനത്തെ ആകെയുള്ള 42ല്‍ സീറ്റില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ആദ്യം തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. പിന്നീട്
അതേസമയം സിപിഎം, കോണ്‍ഗ്രസ്, ടിഎംസി എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് ഒരു പൊതുവേദിയില്‍ വരാന്‍ പ്രയാസമാണെന്ന് ജനറല്‍
ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാനായി ഉണ്ടായിരുന്ന അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധമുണ്ടായി . തൃണമൂല്‍ കോണ്‍ഗ്രസ്
അതേസമയം തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസതി ഒഴിയാനുള്ള
ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ, മറ്റ് പാർട്ടികൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ക്ഷേമ പദ്ധതികൾ
എംപിക്കെതിരായ പരാതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പാർലമെന്റ് എത്തിക്സ് കമ്മറ്റിയും, ലോക്പാലും നേരത്തെ ശുപാർശ ചെയ്തിരുന്നു.